'ഇന്ത്യയിലെ ആദ്യത്തെ വനിത രക്തസാക്ഷി' എന്നറിയപ്പെടുന്നു
അധ്യാപകവൃത്തിക്ക് ശേഷം സൂര്യസെന്നിന്റെ നേതൃത്വത്തിൽ സായുധവിപ്ലവത്തിന്റെ പാത തിരഞ്ഞെടുത്തു.
1932ൽ "പട്ടികൾക്കും ഇന്ത്യക്കാർക്കും പ്രവേശനമില്ല" എന്ന ബോർഡ് വച്ച ചിറ്റഗോങ്ങിലെ പഹർതലി യൂറോപ്യൻ ക്ലബ്ബ് അഗ്നിക്കിരയാക്കിയ വിപ്ലവകാരികളുടെ 15 അംഗസംഘത്തെ നയിച്ചത് പ്രീതിലതയാണ്.
അറസ്റ്റിലാകും എന്ന് ഉറപ്പായ ഘട്ടത്തിൽ അവർ പൊട്ടാസ്യം സയനൈഡ് കഴിച്ച് ജീവനൊടുക്കി.