"ആ രാത്രി മുഴുവൻ ഞാൻ എന്റെ ഭാവിയെ പറ്റി ചിന്തിച്ചു. വിജ്ഞാനം നേടിയേ അടങ്ങൂ എന്ന് ആ ഘോരാന്ധകാരത്തിൽ ഞാൻ ശപഥം ചെയ്തു" തന്റെ ഏത് കൃതിയിലാണ് വി. ടി. ഭട്ടതിരിപ്പാട് ഇപ്രകാരം കുറിച്ചത്?
Aകണ്ണീരും കിനാവും.
Bരജനീ രംഗം
Cഅടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
Dദക്ഷിണായനം