Challenger App

No.1 PSC Learning App

1M+ Downloads
കവിതയിലെ ഓർമ്മകളിൽ പെടാത്തത് ഏത് ?

ഒരു വെറ്റില നൂറുതേച്ചു നീ തന്നാലുമീ-ത്തിരുവാതിരരാവു താംബുലപ്രിയയല്ലോ മഞ്ഞിനാൽ ചുളീടിലും മധുരം ചിരിക്കുന്നു മന്നിടം; നര ചുഴും നമുക്കും ചിരിക്കുക! മാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ മുരളുമ്പോൾ നാം പൂകുകല്ലീ വീണ്ടും ജീവിത മധുമാസം ! മുപ്പതുകൊല്ലം മുമ്പ് നീയുമീ മന്ദസ്മിത- മുഗ്‌ധയാം പൊന്നാതിരമാതിരി- യിരുന്നപ്പോൾ ഇതുപോലൊരു രാവിൽത്തുമഞ്ഞും വെളിച്ചവും - മധുവുമിറ്റിറ്റുമീമുറ്റത്തെ മാവിൻ ചുവട്ടിൽ ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം നൂറുവെറ്റില തിന്ന പുലരിവരുവോളം ഇന്നുമാ മുതുമാവിന്നോർമ്മയുണ്ടായി പൂക്കാ- നുണ്ണിതൻ കളിമ്പമൊരൂഞ്ഞാലുമതിൽക്കെട്ടീ

Aതിരുവാതിര ആഘോഷം

Bഓണപ്പുക്കളം തീർത്തത്

Cമാവുകൾ പുത്തത്

Dമധുവിധുകാലം

Answer:

B. ഓണപ്പുക്കളം തീർത്തത്

Read Explanation:

• ഓണപ്പുക്കളം തീർത്തത് ആണ് കവിതയിലെ ഓർമ്മകളിൽ പെടാത്തത്


Related Questions:

ചെടി, നന്ദി പ്രകടിപ്പിക്കുന്നതെങ്ങനെ ?
“നല്ലൊരു ഏകാങ്ക നാടകത്തിന്റെയോ - ആധുനിക ചെറുകഥയുടെയോ കാവ്യസാത്കൃത രൂപമാണ് ആധുനിക ഖണ്ഡകാവ്യങ്ങൾ എന്നു പറയാം" ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
മുരടനക്കുക ഇതിലെ സുചിതം ഏത് ഇന്ദ്രയാനുഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പാടകന്ന് കുടിലിൽ അണഞ്ഞതാര് ?
'എന്തിനാണെനിക്കന്യന്റെ തത്ത്വജ്ഞാനം ?' - ഈ വരിയിലൂടെ കവി സൂചിപ്പിക്കുന്നതെന്ത് ?