Challenger App

No.1 PSC Learning App

1M+ Downloads
മരണത്തെ ദ്യോതിപ്പിക്കുന്ന പ്രയോഗമേത് ?

തണുത്ത പൂന്തണൽ വീശി പ്പടർന്നു ചൂഴ്ന്നു നിൽക്കുന്ന മരത്തിന്റെ തിരുമുടി ക്കിത തൊഴുന്നേൻ. നീലകണ്ഠസ്വാമിയെപ്പോൽ വിഷം താനേ ഭുജിച്ചിട്ടു പ്രാണവായു തരുന്നോനാ യിത തൊഴുന്നേൻ കനിഞ്ഞു പൂക്കളും തേനും കനിയും നീട്ടി നിൽക്കും നിൻ നിറഞ്ഞ തൃക്കരങ്ങൾക്കാ യിത തൊഴുന്നേൻ മഴയായി, കുളിരായി, പ്പശിയാറ്റും പഴമായി ത്തുയിരിന്നു മരുന്നായി പ്പണിക്കരുത്തായ് കുഞ്ഞിക്കയ്യിൽ കളിപ്പാട്ട ച്ചിരിയായി, വാർദ്ധകത്തിൻ ഖിന്നതയ്ക്കു താങ്ങിനിൽക്കാ നൂന്നുകമ്പായി കുരുന്നു തൊട്ടിലായ്, മണി മഞ്ചമായ് ശാന്തമായ് ഞങ്ങൾ ക്കുറങ്ങുവാനൊടുക്കത്തെ- ക്കനൽ വിരിപ്പായ് ഒരിക്കലും പിരിയാത്ത കൂട്ടുകാരനായി ഞങ്ങൾ ക്കനർഘ കാരുണ്യവർഷം ചൊരിയുവോനേ, വിരിഞ്ഞ മാറിലായ് ഞങ്ങൾ തറയ്ക്കുന്ന മഴുപ്പാടു മണിഞ്ഞു നിൽക്കുമാ നീർന്ന നില തൊഴുന്നേൻ

Aമണിമഞ്ചം

Bകുരുന്നു തൊട്ടിൽ

Cകനൽ വിരിപ്പ്

Dകൂട്ടുകാരൻ

Answer:

A. മണിമഞ്ചം

Read Explanation:

• മരണത്തെ ദ്യോതിപ്പിക്കുന്ന പ്രയോഗം - മണിമഞ്ചം


Related Questions:

ഇന്ന് ലേശവും നിന്ദകൂടാതെ, യഭിനന്ദിച്ചിന്ദുലേഖയും മാനത്തിരവിൽ ച്ചിരിയ്ക്കുന്നു.' ഈ വരികളിൽ ഇന്ദുലേഖ എന്ന് വിളിക്കുന്നത് ആരെയാണ് ?
പൂക്കൾ കവിയെ നോക്കി പുഞ്ചിരി തൂകിയതെന്തുകൊണ്ട് ?
ഇന്ത്യയുടെ പീരങ്കിയിൽ നിറയ്ക്കുന്ന ഉണ്ട ഏതാവണമെന്നാണ് കവി പറയുന്നത് ?

“വനമല്ലികപൂത്തു വാസന ചോരിയുന്നു

വനദേവിമാർ നൃത്തം വെക്കുന്നു നിലാ''

- സഹ്യന്റെ മകൻ എന്ന കവിതയിലെ ഈ വരികൾക്ക് സമാനത്താളത്തിലുള്ള വരികൾക്ക് കണ്ടെത്തുക.

മന്നിടത്തിന്റെ ചിരിയായി പറഞ്ഞിരിക്കുന്നത് എന്തിനെ ?