തന്നിൽ ഒതുങ്ങിക്കൂടുന്ന പ്രകൃത മാണെങ്കിലും പൂവ് മറ്റുള്ളവരെ സഹായിക്കുന്നുണ്ട് എന്ന സൂചന കവി നൽകുന്നതെങ്ങനെ ?
പദ്യഭാഗം വായിച്ച് അതിനു താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉചിതമായ ഉത്തരം കണ്ടെത്തുക (111 മുതൽ 115 വരെ) ആരെയും ഹിംസിക്കാതെ യാരെയും ശാസിക്കാതെ പാരിനെ നന്നാക്കേണ്ട ഭാരമേറ്റെടുക്കാതെ, തൻപ്രസാദത്താലർത്ഥ ഗർഭമാം മൗനത്താലും തൻ പരിസരത്തിനെ സംപ്രഭാവിതമാക്കി താനതു ധരിക്കാതെ, ധരിച്ചാൽ ഗർവിക്കാതെ, ദീനനാം പഥികനു കണ്ണിനുത്സവമായി മാനവിക്ലബത വന്നാത്മാ വിൽക്കടക്കാതെ സൂനമേ വർത്തിപ്പൂ നീ ഞാൻ നിനക്കന്തേവാസി നിന്നെയൊന്നനുകരിച്ചീ ടുവാൻ കഴിഞ്ഞെങ്കിൽ പിന്നെയെന്തിനാണെനിക്ക ന്യന്റെ തത്ത്വജ്ഞാനം ?
Aഅഹിംസകൊണ്ട്
Bമ്ലാന വിക്ലബത ഉള്ളിൽ കടത്താതെ
Cസ്വന്തം അവസ്ഥയിൽ അഹങ്കരി ക്കാതെ
Dദീനനായ യാത്രക്കാരന് കണ്ണി നുത്സവം കൊടുത്ത്
